mehandi new
Daily Archives

09/08/2018

മാലിന്യം ഉറവിടങ്ങളില്‍ തന്നെ സംസ്കരിക്കുക – നഗരസഭാ പദ്ധതികള്‍ നടപ്പിലായില്ല

ചാവക്കാട് : നിയമ വിദ്യാര്‍ഥി സോഫിയയുടെ നിരാഹാര സമരത്തോടെ പരപ്പില്‍ താഴം മാലിന്യവും പ്രദേശവാസികളുടെ ദുരിതവും വീണ്ടും വാര്‍ത്തകളില്‍ ഇടം നേടി. ഖര മാലിന്യ സംസ്കരണ ശാലയെന്ന പേരില്‍ മാലിന്യം കുന്നുകൂട്ടി ഇട്ടിരിക്കയാണ് ഇവിടെ. മഴക്കാല…

ഉദ്ഘാടനം കഴിഞ്ഞ് എട്ടു വര്‍ഷങ്ങള്‍ – മാലിന്യ സംസ്കരണ ശാല ഇപ്പോഴും കുപ്പത്തൊട്ടി

ചാവക്കാട് : ചാവക്കാട്‌ നഗരസഭയിലെ ഇരുപത്തിയേഴാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന മണത്തല പരപ്പില്‍താഴം ഖര മാലിന്യ സംസ്കരണശാലയെ ചൊല്ലിയുള്ള നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല. 2010 ഓഗസ്റ്റ്‌ മാസത്തിലാണ് ജലസേചനവകുപ്പ്‌…
Ma care dec ad

നിരാഹാരസമരം – വിദ്യാര്‍ഥിനിയെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമം തടഞ്ഞു

ചാവക്കാട് : പരപ്പില്‍ താഴം ട്രഞ്ചിംഗ് ഗ്രൌണ്ട് അടച്ചു പൂട്ടാന്‍ ആവശ്യപ്പെട്ടു നാല് ദിവസമായി നിരാഹാര സമരം നടത്തുന്ന നിയമ വിദ്യാര്‍ഥി സോഫിയയെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടു. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ആരോഗ്യവിഭാഗം…

നിരാഹാരസമരം നാലാംനാള്‍ പ്രതിഷേധം കനക്കുന്നു വിദ്യാര്‍ഥിനിയുടെ നില ഗുരുതരം

ചാവക്കാട് : ചാവക്കാട് നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന പരപ്പില്‍ താഴം ട്രഞ്ചിംഗ് ഗ്രൌണ്ടിന്‍റെ ദുരിതങ്ങളില്‍ നിന്ന് മോചനം ആവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന നിയമ വിദ്യാര്‍ഥി സോഫിയയുടെ ആരോഗ്യനില വഷളായി.…
Ma care dec ad

നഗര മധ്യത്തിലെ രജിസ്ട്രാഫീസിനു മേല്‍ കൂറ്റന്‍ മരം കടപുഴകി വീണു

ചാവക്കാട് : ചാവക്കാട് നഗര മധ്യത്തിലെ സബ് രജിസ്ട്രാര്‍ ഓഫീസിനു മേല്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള കൂറ്റന്‍ വാക മരം കടപുഴകി വീണു. വാട്ടര്‍ ടാങ്ക് സ്ഥിതിചെയ്യുന്ന പഴയ വില്ലേജ് ഓഫീസ് കെട്ടിട വളപ്പില്‍ നില്‍ക്കുന്ന വന്‍ മരമാണ് കടപുഴകിയത്. ഇന്നലെ…

പരപ്പില്‍ താഴം – സമരപ്പന്തലിനു തീ പിടിക്കുന്നു

ചാവക്കാട് : നഗരസഭയുടെ പരപ്പിൽത്താഴം ട്രെഞ്ചിങ് ഗ്രൗണ്ടില്‍ നിന്നും പുറംതള്ളുന്ന മാലിന്യം മൂലം മണ്ണും, വായുവും, വെള്ളവും പൂർണമായും മലിനീകരിക്കപ്പെട്ട് ജീവിതം ദുസ്സഹമായ സാഹചര്യത്തിൽ ഒരു നടപടിയും സ്വീകരിക്കാത്ത അധികാരികളുടെ നടപടിയിൽ…
Ma care dec ad

പഞ്ചവടി വാക്കടപ്പുറത്ത് കർക്കടക വാവുബലി ശനിയാഴ്‌ച

ചാവക്കാട് :  എടക്കഴിയൂർ പഞ്ചവടി ശങ്കരനാരായണക്ഷേത്രത്തിലെ വാക്കടപ്പുറത്ത് കർക്കടകവാവുബലി 11-ന് നടക്കും. ശനിയാഴ്‌ച പുലർച്ചെ 2.30-ന് ആരംഭിക്കുന്ന പിതൃതർപ്പണം രാവിലെ പത്തുവരെ തുടരും. ഒരേസമയം ആയിരംപേർക്ക് ബലിയിടാനുള്ള സൗകര്യമാണ് പന്തലുകളിൽ…